വിണ്ണിൻ മടിത്തട്ടിൽ ചിരിച്ചു കളിക്കും പൈതൽ -
വാരിയെറിയുന്നു തുമ്പപ്പൂക്കൾ.
ഇടയ്ക്കിടെ കാണായ് മേഘത്തിൻ -
കീറുകൾ,
കാറ്റിൽ പറത്തുന്നു വികൃതിക്കുട്ടൻ!
വാരിപ്പുണരാൻ, _ കൈനീട്ടിവിളിച്ചപ്പോൾ,
വിമ്മിഷ്ടം തോന്നു വാനെന്തു ന്യായം.
വിളറിയമുഖത്തൊരു പുഞ്ചിരി കാ-
ണുവാൻ,
വിണ്ണും മണ്ണും നിനക്കൊരു-
മുത്തമേകാം.
XX
'
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ